Vizhinjam International Sea Port Limited - Deails

Wednesday, December 4, 2013

Vizhinjam International port has been created good environmental condition - Said Minister Sri. K. Babu

More Opportunities in Vizhinjam International Port

വിജയ രഥത്തിൽ വിഴിഞ്ഞം

Vizhinjam International Port's Tender Today (04/12/2013)

Vizhinjam - Project for eco clearance - on 03/12/2013

The Expert Appraisal Committee of the Union Ministry of Environment and Forests for projects relating to infrastructure development and Coastal Regulation Zone has recommended the accordance of environmental clearance for the Rs.5,000-crore deep water container transhipment port proposed to be set up at Vizhinjam, near here


വിഴിഞ്ഞത്തിനു പാരിസ്ഥിതികാനുമതി നല്കാൻ കേന്ദ്ര സര്ക്കാര് തീരുമാനിച്ചു

.

വിഴിഞ്ഞം തുറമുഖ പദ്ധതി മാതൃക മറ്റില്ലെന്ന് - കേരള മുഖ്യമന്ത്രി

Tuesday, December 3, 2013

Vizhinjam project approved

വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതിക്ക് ശുപാര്‍ശ (Mathrubhumi)
T- T T+

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പരിസ്ഥിതി സമിതിയുടെ അനുമതി. തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് 17 ഉപാധികളോടെ അനുമതി നല്‍കാന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. പദ്ധതികൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും പൂര്‍ണമായി വിലയിരുത്തിയശേഷമാണ് ശുപാര്‍ശ. വനംപരിസ്ഥിതി മന്ത്രാലയം ശുപാര്‍ശക്ക് അംഗീകാരം നല്‍കുന്നതോടെ കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ഥ്യമാകാന്‍ വഴിയൊരുങ്ങും.

വിഴിഞ്ഞത്തെ ടൂറിസം, മത്സ്യബന്ധനം, കടല്‍ത്തീരം തുടങ്ങിയവയെ തുറമുഖം എങ്ങനെ ബാധിക്കുമെന്നും അതിന്റെ പരിഹാരങ്ങളും വിദഗ്ധസമിതി വിലയിരുത്തി. പരിസ്ഥിതി അനുമതി ലഭിക്കുംമുമ്പേ പദ്ധതിപ്രദേശത്ത് ഒരു റോഡ് ഉണ്ടാക്കിയതിന് കേരള സര്‍ക്കാര്‍ ക്ഷമാപണം നടത്തി. നിര്‍ദിഷ്ടതുറമുഖത്തേക്കുള്ള 600 മീറ്റര്‍ ദൂരം വരുന്ന അപ്രോച്ച് റോഡായിരുന്നു ഇത്. തീരദേശനിയന്ത്രണനിയമപ്രകാരം ഇതിന് അനുമതി വേണ്ടിയിരുന്നു. 'ഇത് മുന്‍സര്‍ക്കാറിന് സംഭവിച്ച ഒരു പിഴ'യായാണ് വിശദീകരിച്ചത്.

തീരദേശ നിയമലംഘനം തെളിഞ്ഞാല്‍ പദ്ധതിയുടെ അനുമതി പരിഗണിക്കുന്നത് അറുപത് ദിവസത്തേക്ക് നീട്ടിവെക്കാം. ഇത് മനസ്സിലാക്കിയ സര്‍ക്കാര്‍ കഴിഞ്ഞദിവസം അടിയന്തരമായി തുറമുഖ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് റോഡുവെട്ടിയതിന് മാപ്പുചോദിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു. നിയമലംഘനമുണ്ടായാല്‍ അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഇതുസംബന്ധിച്ച നിയമത്തില്‍ വകുപ്പുണ്ട്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയത്. ഇത് വിദഗ്ധസമിതി പരിഗണിക്കുകയായിരുന്നു.

പരിസ്ഥിതി പ്രത്യാഘാതം വിലയിരുത്തി തുറമുഖ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് വിദഗ്ധവിലയിരുത്തല്‍ സമിതി സപ്തംബറിലാണ് പരിശോധിക്കാന്‍ തുടങ്ങിയത്. 4000 പേജുള്ളതാണ് പ്രത്യാഘാതവിലയിരുത്തല്‍ റിപ്പോര്‍ട്ട്. 4010 കോടിരൂപയോളം ചെലവുവരുന്ന പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.


ÕßÝßE¢ ÄáùÎá~ ÉiÄßAí ¥¢·àµÞøJßÈá ÖáÉÞVÖ
ØbL¢ çÜ~µX
 Story Dated: Tuesday, December 3, 2013 16:31 hrs IST 
ÈcâÁWÙßD ÕßÝßE¢ ÉiÄßAí ÉøßØíÅßÄß ¥ÈáÎÄß ÈWµÃæÎKí ÕßÆ·íÇ ØÎßÄßÏáæ¿ ÖáÉÞVÖ. çµdw ÕÈ¢ ÉøßØíÅßÄß ÎdLÞÜÏ¢ ÈßÏÎß‚ ÕßÆ·íÇ ØÎßÄßÏáç¿ÄÞÃí ÖáÉÞVÖ. 17 ©ÉÞÇßµç{Þæ¿ÏÞÃí ¥ÈáÎÄß ÈWµáµ. ÖáÉÞVÖ ÎdLÞÜÏ¢ ¥¢·àµøßAáKçÄÞæ¿ ÉiÄßAí ¥LßÎ ¥ÈáÎÄßÏÞµá¢.

ÉáÄßÏ ÄáùÎá~¢ ÕøáçOÞZ ÈßÜÕßæÜ Îrc ÌtÈ¢ Ä¿ÏøáÄí, æÉÞÄá¼ÈB{ßW ÈßKí æÄ{ßæÕ¿áJçMÞZ ÈWµßÏ ©ùMáµZ È¿MÞAâ, ¿âùßØ¢ ÉiÄßµZ È¿MÞAÞ¢, ÎÜßÈàµøà çÌÞVÁßæa ¥ÈáÎÄß Ø¢ØíÅÞÈ ØVAÞV çȿâ, ¥Õßæ¿ÏáU ¼È¼àÕßÄæJ ÉiÄß µÞøcÎÞÏß ÌÞÇßAøáÄí ©ZæMæ¿ÏáU ©ÉÞÇßµ{ÞÃí ÕßÆ·íÇ ØÎßÄß ÎáçKÞGá Õ‚ßøßAáKÄí.

©ÉÞÇßµZ ÉÜÄᢠÄB{áIÞAßÏ ÉGßµÏßW ©ZæM¿áKÄÞæÃKᢠ¥ÈáÎÄß ÈWµßÏÄßæÈ çµø{¢ ØbÞ·Ä¢ 溇áKáæÕKᢠÄáùÎá~ ÎdLß æµ. ÌÞÌá ¥ùßÏß‚á.

Tuesday, May 28, 2013

Vizhinjam International Port - Road Construction at Mulloor- Photo Gallery

 Proposed Road (Mulloor - Kalingunada) - Road work-in-progress

  Proposed Road (Mulloor - Kalingunada) - Road work-in-progress


  Proposed Road (Mulloor - Kalingunada) - Road work-in-progress


 Proposed Road (Mulloor - Kalingunada) - Road work-in-progress

Vizhinjam International Port - Favourable Environmental Report given by L & T Rampol

വിഴിഞ്ഞം തുറമുഖം തീരമേഖലയ്ക്ക് ആഘാതമാകില്ലെന്ന് റിപ്പോര്‍ട്ട്

Courtesy: Mathrubhumi Daily on 28/05/2013

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരമേഖലയ്ക്ക് ആഘാതമാവില്ലെന്ന് പരിസ്ഥിതി പഠനറിപ്പോര്‍ട്ട്. എല്‍ ആന്‍ഡ് ടി റാംപോള്‍ തയാറാക്കിയ വിശദമായ പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിന് കൈമാറി. ഒന്നരവര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയയ്ക്കും. 

തുറമുഖവും അനുബന്ധ പുലിമുട്ടും വരുന്നതോടെ തീരദേശത്തിന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ തീരത്തിന് മാറ്റമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഴിഞ്ഞത്തെ തുറമുഖം വരുന്നതോടെ മത്സ്യബന്ധന തുറമുഖത്തിനും നേട്ടമാകും. മത്സ്യബന്ധന തുറമുഖത്തിനും അന്താരാഷ്ട്ര തുറമുഖത്തിനും ഇടയില്‍ ഫിഷ്‌ലാന്‍ഡിങ് സെന്‍റര്‍ വരുന്നതാണ് മത്സ്യബന്ധനത്തിന് നേട്ടമാവുന്നത്.
തീരരേഖ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ എല്‍ ആന്‍ഡ് ടി റാംപോള്‍ ഗണിതശാസ്ത്രമാതൃകയെ അവലംബിച്ചിരുന്നു. ഓരോ മേഖല അതിന് പുതിയ തുറമുഖം വരുത്തുന്ന പരിസ്ഥിതി ആഘാതം, ആഘാതമുണ്ടെങ്കില്‍ അത് ലഘൂകരിക്കാനുള്ള മാര്‍ഗം എന്നിവയടങ്ങിയ വിശദമായ പഠനറിപ്പോര്‍ട്ട് മാത്രം 600 പേജുകളോളം വരും.
ഈ വിശദ റിപ്പോര്‍ട്ട് പരിസ്ഥിതി നിയന്ത്രണ ബോര്‍ഡ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രണ്ടുമാസത്തിനുശേഷം പബ്ലിക് ഹിയറിങ് നടത്തും.
പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിനൊപ്പം വിഴിഞ്ഞം തുറമുഖത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, മാസ്റ്റര്‍ പ്ലാന്‍ എന്നിവയും തുറമുഖ നിര്‍മാണ കമ്പനിയായ വി.ഐ.എസ്.എല്‍ പ്രസിദ്ധീകരിക്കും. 
2006 ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് പരിസ്ഥിതി മന്ത്രാലയത്തിന്റെ അക്രെഡിറ്റഡ് ഏജന്‍സിയായ എല്‍ ആന്‍ഡ് ടി റാംപോളാണ് പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയത്. ആഘാതം മാത്രമല്ല അതിന്റെ ലഘൂകരണ സാധ്യതയും അതിനുവേണ്ട നിവാരണ മാര്‍ഗങ്ങള്‍ എന്നിവയും പഠനറിപ്പോര്‍ട്ടിലുണ്ടെന്ന് അറിയുന്നു.
തുറമുഖത്തിന്റെ സാമ്പത്തിക പ്രത്യാഗമന നിരക്കി (ഇക്കണോമിക് റേറ്റ് ഓഫ് റിട്ടേണ്‍) നെപ്പറ്റി ഡിലോയ്റ്റ് എന്ന കമ്പനിയാണ് പഠിച്ചത്. ആ മാതൃകയുടെ വിശദ റിപ്പോര്‍ട്ടും വി.ഐ.എസ്.എല്ലിന് ലഭിച്ചിട്ടുണ്ട്.
തുറമുഖത്തിന്റെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത് എ.ഇ.കോം എന്ന അന്താരാഷ്ട്ര കമ്പനിയാണ്.